ഇരുണ്ടും തെളിഞ്ഞും ഒരു പകല്‍ ,
കുന്നിനു മുകളില്‍ ജനാധിപത്യം
വിരല്‍ തുമ്പില്‍ മഷിപുരട്ടി ഇറങ്ങിയപ്പോള്‍ ,
മനസ്സ് ഭരിക്കപ്പെടാന്‍ ഇഷ്ട്ടമില്ലത്തവന്
അധികാരം ആര്‍ക്കൊക്കെയോ നല്കാന് പോയതില്‍ പരിഹസിക്കുന്നുണ്ടായിരുന്നു... വിപിന്‍ കേളു
പരിചയപ്പെട്ടത്തിൽ ചിലത് പതിരെന്നറിയാൻ പകൽ വെളിച്ചവും പോരാതെ പോകുമ്പോൾ , കണ്ണിമയ്ക്ക് കൂട്ടായിത്തിരി ചിമ്മിണി വെട്ടം...